- All Posts
- പ്രാദേശിക വാർത്തകൾ
പെരിന്തൽമണ്ണ:കലാകാരന്മാരുടെയും സാംസ്കാരികപ്രവർത്തകരുടെയും കൂട്ടായ്മയായ മലബാർ സൗഹൃദവേദിയുടെ രണ്ടാമത്സാഹിത്യ പുരസ്കാരങ്ങൾക്ക് ശാലിനി മുരളി (കഥ), മണികണ്ഠൻകൊളത്തൂർ (നോവൽ), കെ.എൻ.കുട്ടി കടമ്പഴിപ്പുറം (ബാലസാഹിത്യം)എന്നിവർ അർഹരായതായി സമിതി ഭാരവാഹികളായ കെ ആർ…
രക്ഷിക്കാൻ ആരെങ്കിലും വരും എന്ന പ്രതീക്ഷയിൽ തെരുവ് നായ പെരിന്തൽമണ്ണ നാരങ്ങകുണ്ടിൽ ദിവസങ്ങളോളമായി മിട്ടായി ഭരണി തലയിൽ കുടുങ്ങിയ നിലയിൽ കാണപ്പെട്ട തെരുവ് നായക്ക് കരുതലിന്റെ കരങ്ങളുമായി…
പെരിന്തൽമണ്ണ: നഗരത്തിലും പരിസരങ്ങളിലും ശക്തമായ വേനൽമഴ . ഇന്ന് വൈകിട്ട് മൂന്നോടെയാണ് ഇടിയോടു കൂടി ശക്തമായ മഴ പെയ്തത്.
പെരിന്തൽമണ്ണ: കോഴിക്കോട് റോഡ് ഹനഫി മസ്ജിദിന് മുൻ വശത്ത് ദേശീയ പാതയിലാണ് പൈപ്പ് പൊട്ടി വെള്ളം പരന്നൊഴുകുന്നത്
പെരിന്തൽമണ്ണ:14 കാരൻ ജീവനൊടുക്കിയ സംഭവത്തിൽ സ്കൂളിൽ നിന്നുള്ള മാനസിക പീഡനം ആരോപിച്ച് സ്കൂളിനു മുന്നിൽ വിദ്യാർഥി സംഘടനകളുടെ സമര പരമ്പര. എസ് എഫ് ഐ യും എം…
ക്ഷേത്ര ചൈതന്യ വർദ്ധനവിനും ഭക്തരുടെ ആധ്യാത്മിക ഉന്നമനത്തിനും ഉതകുന്ന പരിപാടികൾ നിരന്തരം നടക്കുന്ന ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് ചെമ്മലശ്ശേരി കിളിക്കുന്ന് കാവ് ആലിക്കൽ ഭഗവതി ക്ഷേത്രം…
പെരിന്തൽമണ്ണ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിച്ച ഇന്നലെ വൈകിട്ട് പെരിന്തൽമണ്ണ നഗരത്തിൽ നടന്ന കൊട്ടിക്കലാശം യുഡിഎഫ് പ്രവർത്തകർ ഉത്സവമാക്കി.മേലാറ്റൂർ വെട്ടത്തൂർ പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ റോഡ്…
ആവേശകൊടുമുടിയിൽ എൽ ഡി എഫിൻ്റെ പെരിന്തൽമണ്ണ മണ്ഡലം കൊട്ടിക്കലാശം. ദേശീയ നേതാക്കളുടെ ചരിത്രപ്രസിദ്ധമായ പ്രസംഗങ്ങൾ ഇപ്പോളും മറ്റൊലി കൊള്ളുന്ന സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വിവിധ സംഭവങ്ങൾക്ക് സാക്ഷ്യം…
പെരിന്തൽമണ്ണ മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി അഡ്വ കെ.പി. ബാബുരാജ് ൻ്റെ കൊട്ടിക്കലാശം പാലക്കാട് കോഴിക്കോട് റോഡിൽ നടത്തി. സ്ഥാനാർത്ഥി രഥവാഹനത്തിൽ വോട്ടർമാരെ അഭിസംബോധനചെയതു.കൊട്ടിക്കലാശത്തിൽ പെരിന്തൽമണ്ണ…
ഞങ്ങളെക്കുറിച്ച് :
സത്യസന്ധവും കൃത്യവുമായ വാർത്തകൾ ഒട്ടും കലർപ്പില്ലാതെ അതിവേഗം വായനക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു വാർത്താ പോർട്ടലാണ്
newsscan.online
വാർത്തകളും വിശേഷങ്ങളും സംഭവങ്ങളും തത്സമയം മലയാളിക്ക് മുന്നിൽ അവതരിപ്പിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
വിവിധ മേഖലകളിലെ വാർത്തകൾ നിഷ്പക്ഷമായ നിലപാടുകളോടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നു.
പത്രപ്രവർത്തനത്തിലെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്, വായനക്കാരുടെ വിശ്വാസ്യതയെ കരുത്താക്കിയാണ് ഞങ്ങൾ മുന്നോട്ടു പോകുന്നത്. വാർത്തകൾ വെറുമൊരു വിവരം കൈമാറലല്ല, മറിച്ച് സമൂഹത്തിനായുള്ള ഒരു വലിയ ഉത്തരവാദിത്തമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
ഞങ്ങളോടൊപ്പം ചേർന്നതിന് നന്ദി.








